Advertisement

സൗദിയിലെ മുവ്വായിരത്തിലേറെ കമ്പനികളിലെ ജീവനക്കാർ പ്രീമിയം ഇഖാമക്ക് അർഹരെന്ന് പ്രീമിയം റസിഡൻസി കേന്ദ്രത്തിന്റെ സർവേ

സൗദിയിലെ മുവ്വായിരത്തിലേറെ കമ്പനികളിലെ ജീവനക്കാർ പ്രീമിയം ഇഖാമക്ക് അർഹരാണെന്ന് പ്രീമിയം റസിഡൻസി കേന്ദ്രത്തിന്റെ സർവേ. ആരോഗ്യ, ശാസ്ത്ര, ഗവേഷണ മേഖലയിലുള്ള മികച്ച പ്രതിഭകൾക്കെല്ലാം പ്രീമിയം റെസിഡൻസി സ്വന്തമാക്കാം. ലെവിയും ഫീസുകളും ഇല്ലാതെ സൗദി പൗരന്മാരുടേതിന് സമാനമായ അവകാശങ്ങളാണ് പ്രീമിയം ഇഖാമ നൽകുക.

രാജ്യത്തെ 3484 സ്വകാര്യ കമ്പനികളിലെ ജീവനക്കാർ പ്രീമിയം റസിഡൻസിക്ക് അർഹരാണെന്നാണ് സൗദി അറേബ്യയുടെ കണ്ടെത്തൽ. ഇപ്പോൾ പ്രത്യേക കാറ്റഗറികളാക്കി തിരിച്ച് പ്രീമിയം റസിഡൻസി നൽകുകയാണ് സൗദി അറേബ്യ. നാല് വിഭാഗക്കാർക്ക് നിലവിൽ പ്രീമിയം റസിഡൻസി ഇപ്പോൾ വേഗത്തിൽ ലഭിക്കും. ഗവേഷകരാണ്. ഈ വിഭാഗത്തിൽ പ്രീമിയം ഇഖാമ ലഭിക്കാൻ നിബന്ധനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *